Monday, December 8, 2025

തിരഞ്ഞെടുപ്പ് ദിനത്തിലെ (09 /12-2025) ചില ജനാധിപത്യ ചിന്തകൾ

. സ്വാഭാവികമായും സ്ഥിരതയുള്ള ഒരു ജനക്കൂട്ടത്തിനിടയിൽ പലേകരണങ്ങൾകൊണ്ടും കലഹം ഉണ്ടാകും.പ്രത്യേകിച്ച് വിഭവങ്ങളേയും ഇണയേയും ലഭ്യമാക്കുന്ന കാര്യത്തിൽ. ഈ ഭിന്നതയെ മറന്ന് അവരെ പിന്നേയും ഒരുമിപ്പിക്കുന്നത് കൂട്ടത്തിന്റെ നിലനില്പിന് ബാഹ്യമായുണ്ടാകുന്ന ഭീഷണിയാണ്. അത് മറ്റൊരു ജനസഞ്ചയത്തിൽ നിന്നോ, പ്രകൃതി ഭീഷണിയിൽ നിന്നോ ആകാം. ഈ സാഹചര്യത്തിൽ നിന്നാകാം ബലപ്രയോഗം കൊണ്ടോ, ആസൂത്രണ സംബന്ധിയായ മികവ്‌ കൊണ്ടോ, പരസഹായമനസ്ഥിതി മുൻനിർത്തിയോ ഒരാൾ സ്വാഭാവികമായും നേതാവായി ഉയർന്നുവരും. ഇങ്ങനെയുണ്ടാകുന്ന-ഗ്രാമ-നഗര-നാട്-രാഷ്ട്ര-സാമ്രാജ്യങ്ങളിലെ ഭരണനായകത്വം സാർവത്രിക വേട്ടവകാശാത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ തുടങ്ങിയത് 19-ആം നൂറ്റാണ്ടോടെ ആണെന്നാണ് അറിയപ്പെട്ട ചരിത്രം. ബി.സി.3100 ഓളം പഴക്കമുള്ള മോസപ്പൊട്ടോമിയയിലെ സുമേറിയൻ നഗരങ്ങളിൽ "പുരുഷസഭ"കളും,BC500 ഓടെ ഗ്രീസിലും റോമിലും പുരുഷ പ്രഭുക്കൾക്ക് മാത്രം പൗരാവകാശമുള്ള തെരഞ്ഞെടുപ്പ് രീതിയും, വേദകാലത്ത് ബ്രാഹ്മണർക്ക് വീറ്റോ അധികാരമുള്ള-ക്ഷത്രിയ വൈശ്യ ജാതികൾ മാത്രം ഉൾകൊള്ളുന്ന ഒരു സഭ/സമിതി രൂപങ്ങൾ ബിസി 1500-600 കാലളവിൽ വടക്കേ ഇന്ത്യയിലും; രാജകുടുംബാംഗവും ക്ഷത്രീയരും മാത്രം ഉല്കൊണ്ട ഗണ രാജ്യങ്ങൾ അഥവാ മഹാജനപഥങ്ങൾ എന്ന പേരിൽ ബിസി 6-ആം നൂറ്റാണ്ടുമുതൽ എ.ഡി 3ആം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ സംഘം തമിഴകത്തും നിലനിന്നിരുന്നു. 1215ൽ ഇംഗ്ലണ്ടിൽ ഉണ്ടായ മഗ്നകാർട്ടയും, 1776ലെ അമേരിക്കൻ വിപ്ലവവും, 1789ലെ ഫ്രഞ്ച് വിപ്ലവവും ജനായത്ത് സംവിധാനത്തിന് അടിത്തറ ഇട്ടു. എങ്കിലും; 20-ാം നൂറ്റാണ്ടോടെ മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായത്. സാർവത്രിക വോട്ടവകാശമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നത് നമുക്ക് അഭിമാനിക്കാം. ലോകത്ത് ഇനിയും ഉണ്ടാകാൻസാധ്യത ഉള്ള ഭരണഘടകൾക്ക് മാതൃകയാണ് നമുക്കുള്ള ഭരണഘട എന്നതിൽ നാം അഭിമാനിക്കണം. പക്ഷേ ജനാധിപത്യത്തിലെ പണാധിപത്യവും; അതുവഴി പാരമ്പര്യ/നവമാധ്യമങ്ങളിലെ മൂലധന താല്പര്യങ്ങളും; ഹൃജുവായി വൻതോതിൽ വെട്ടുബാങ്ക് സൃഷ്ടിക്കാൻ ജാതി-മത ഭിന്നത സൃഷ്ടിക്കലും ഇന്ന് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുന്നുണ്ട്. 2019ലെ രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത ഉത്ഭവ ഫണ്ട് അനുവദിക്കുന്ന 'ഇലക്ടറൽ ബോണ്ട് പദ്ധതി പൂർണമായും ജനാധിപത്യയത്തിനെ ചങ്ങാത്ത മുതലാളിത്വത്തിൻ്റെ നിയന്ത്രണത്തിൽ ആക്കാനുള്ളതായിരുന്നു. ഈ നിയമത്തിന് ഭരണപക്ഷം മാത്രമല്ല ഉത്തവാദികൽ.തങ്ങൾക്കും കിട്ടിയേക്കാവുന്ന ഫണ്ട് മോഹികളായ, ആശയപരമായ കെട്ടുറപ്പ് ഇല്ലാത്ത, വിശാലമായ ജനാധിപത്യ താല്പര്യങ്ങളെ മുൻനിർത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള ത്യഗമനസ്ഥിയില്ലാത്ത ശുഷ്ക്കിച്ച പ്രതിപക്ഷം കൂടിയാണ്. ഭാഗ്യവശാൽ സുപ്രീം കോടതി അജ്ഞാത ഫണ്ടിങ് തടഞ്ഞിട്ടുണ്ട്. മറ്റൊന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നടപടികളെ വിചാരണ ചെയ്യാനാവില്ല എന്ന കേന്ദ്ര നിയമ ഭേദഗതിയും ഇന്ത്യൻ ജനാധിപത്യത്തിനെ ദുർബലപ്പെടുത്തുന്നു. ആധുനിക മനശാസ്ത്ര മാനദണ്ഡങ്ങൾ കൊണ്ട് "ഭിന്നിപ്പിച്ച് ഭരിക്കുക"എന്ന പുരാതന ആശയത്തെ മീഡിയകൾ വഴി സമർദ്ധമായി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നു (ബ്രിട്ടീഷുകാര് ആദ്യമായി ചരിത്രത്തിൽ തുടങ്ങി വച്ചതല്ല ഇത് എന്നതാണ് സത്യം). ഗോത്രവികാരങ്ങൾ മുതൽ ആചാര-വിശ്വാസ-ഭാഷ-ജാതി-മത-സ്വത്വബോധ ഭിന്നതകൾ ഇതിനായി ഉപയോഗിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധർ എന്ന് സ്വയം കരുതുന്ന മലയാളികളെ ജനങ്ങളുടെ ജീവിതവുമായി ഒരുബന്ധവും ഇല്ലാത്ത ഇക്കിളിക്കഥകൾ കൊണ്ടുപോലും സ്വാധീനിക്കാൻ പറ്റുന്നുണ്ട്. സൂര്യ നെല്ലി, സരിത,സ്വപ്ന ഉദാഹരണം. കൂടാതെ സൗമ്യ, ദൽഹി അതിജീവിത പോലുള്ള നനിഷ്ഠൂ കൊലപാതകങ്ങൾ വരെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുപോൾ ആരോഗ്യ, വിദ്യാഭ്യാസ, മൗലിക അവകാശ, അടിസ്ഥാന വികസന, വിവരാവകാശ സുതാര്യത, തൊഴിൽ, തുല്യനീതി, വൈകികിട്ടുന്ന നീതി പോലുള്ള അടിസ്ഥാന ജനകീയ കാര്യങ്ങൾ അവഗണിക്കപ്പെടുന്നു. പാർലമെൻറ് മെമ്പർമാർ നിയമ-വികസന ആസൂത്രണകാര്യങ്ങളിൽ അവർ നൽകിയ സംഭാവനകൾ വിവരിച്ചു വോട്ടുനേടേണ്ടിയിടത്ത് ഒരു പഞ്ചായത്ത് മെമ്പർ ചെയ്യണ്ട തെരുവുവിളക്ക് ഇട്ടുവെന്ന് വരെ അവകാശപ്പെട്ട് വോട്ടുനേടാൻ ഉളുപ്പില്ലാത്ത ജനാധിപത് എല്ലാത്തരം ഭരണസംവിധാനങ്ങളെയും രഹസ്യമായി നിയന്ത്രിക്കുന്നതായി കരുതുന്ന ഒരു കാര്യമുണ്ട് അത്: പന്ത്രണ്ടാം നൂറ്റാണ്ടോടെ ഉണ്ടായിവന്ന ഓർഡർ ഓഫ് നൈറ്റ് ടെംപ്ലേർ (Order of The Knights Templar-OTKT), പിന്നീടുണ്ടായ "ഫീമേഷൻ (Feemasons) തുടർന്ന് 1777ൽ രൂപം കൊണ്ട ഇല്ല്യൂമിനേറ്റി (illuminati) എന്നീ നിഗൂഢ കൂട്ടായ്മയിലൂടെ ലോകത്ത് നിലനിൽക്കുന്ന "ഡീപ് സ്റ്റേറ്റ്" സ്വാധീനമാണ്. ഇപ്പറഞ്ഞ സംഘടനകളിൽ ഒന്നിലെങ്കിലും അംത്വമില്ലായിരുന്ന യൂറോപ്യൻ ജ്ഞാനോദയത്തിന് ശേഷം ജീവിച്ച മുൻനിരലോക നേതാക്കന്മാർ ഇന്ത്യയിലും പുറത്തും കുറവാണ്. ലോകത്തിലെ ബാങ്കിങ്-കറൻസി സംവിധാനങ്ങളെ നിഗൂഡമായി നിയന്ത്രിക്കുന്ന ഇവർ ലോകത്തുള്ള ജനാധിപത്യസംവിധാനങ്ങളേയും രാജവാഴ്ചയേയും വരുതിയിലാക്കുകയും; ശാസ്ത്ര, കായിക, കലാ, സാഹിത്യ, ഔഷധ നിർമ്മാണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന കാര്യം കേവലം നിഗൂഢ സിദ്ധാന്തമായി അവഗണിക്കാൻ ആവില്ല. ആഗോള ഭീകരത, ആഗോള വാർത്ത ഉത്ഭവ കേന്ദ്രങ്ങൾ ഇവ ഉപകരണങ്ങളാക്കി ഇവർ തന്നെയാവാം ആയുധവ്യാപാരം ശക്തിപ്പെടുത്തുന്ന യുദ്ധങ്ങളുടെ ഗുണഭോക്താക്കളും. ഇന്നത്തെ യൂറോപ്യൻ രാഷ്ട്രങ്ങളെ 17ആം നൂറ്റാണ്ടുമുതൽ സമ്പന്നമാക്കിയത് വ്യവസായിക വിപ്ലവവും ജ്ഞാനോദയവും മാത്രമല്ല നിഷ്ടുരമായ കടൽ കൊള്ളകളും, ആഫ്രിക്കൻ ഏഷ്യൻ രാഷ്ട്രങ്ങളെ കോളനികളാക്കി വിഭവങ്ങൾ കൊള്ളയടിച്ചതും കൂടി കൊണ്ടാണ്. ചുരുക്കത്തിൽ പഴയകാല അടിമത്വ൦ ശാരീരികമായിരുന്നെങ്കിൽ ഇന്നത് സൂക്ഷമായി ചിന്തകളുടെ പാറ്റേണുകളെപ്പോലും നിയന്തിക്കാൻ പ്രാപ്തമായ ആധുനിക വിദൂര-അജ്ഞാത സംവിധാനങ്ങളായി പരിവത്തിക്കപ്പെട്ടു. തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പാണ് പൊതു തെരെഞ്ഞടുപ്പുകളിൽ ഗ്രാമീണ വോട്ടറന്മാരെ സംബദ്ധിച്ച് ഏറ്റവും അധികം ആത്മ സംഘർഷം ഉണ്ടാക്കുന്നത്. സ്ഥാനാർത്ഥികളെല്ലാം രാഷ്ട്രീയാതീതരായി ചിരപരിചിതരും പ്രിയപ്പെട്ടവരും ആയിരിക്കും. എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ. വൽക്കഷണം : കേരളത്തിൽ എന്തിനും ഏതിനും പൊതു താല്പര്യ ഹർജിയുമായി നടക്കുന്ന ഒരുത്തനും ഇല്ല തെരെഞ്ഞടുപ്പുകളിൽ നിയമവിരുദ്ധമായ പ്ലാസ്റ്റിക്ക് ഫ്രക്സുകൾ, തോരണങ്ങൾ ഉപയോഗിക്കുന്നതിനെതിരേ കോടതിയിൽ പോകാൻ. മാത്രമല്ല കാപട്യമാണ് രാഷ്ട്രീയ പാർട്ടികളുടെ പരിസ്ഥിതി സ്നേഹം എന്നതിന് ഇതൊരു തെളിവാണ്.

Monday, September 8, 2025

രഹസ്യം തേടി

ഗൗരവമുള്ള കാര്യങ്ങൾ ഓണാവധിയുടെ ആലസ്യത്തിനിടയിൽ പോസ്റ്റണ്ടാ എന്ന് കരുതി മാറ്റിവച്ചത് ഇപ്പോൾ വെളിപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് അമേരിക്കൻ-യഹൂദ-ബ്രിട്ടീഷ് അച്ചുതണ്ട് ഒന്ന്-രണ്ട് നൂറ്റാണ്ടായി ലോകത്തെ സാമ്പത്തിക രാഷ്ട്രീയ ക്രമത്തെ അടക്കി വാഴുന്നുവെന്ന ചിന്ത ഇതിനെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചു. യൂറോപ്പും അമേരിക്കയും ചേരുന്ന പശ്ചാത്യചേരിയെ അപേക്ഷിച്ച് കൂടുതൽ മാനവ-പ്രകൃതി വിഭവങ്ങൾ ഉള്ള ഏഷ്യനാഫ്രിക്കൻ രാഷ്ട്രങ്ങൾ എന്തുകൊണ്ട് ദരിദ്രമായി തുടരുന്നുവെന്നതും ഇതിന് കാരണമായി. ഇതൊരു അഭംഗുരം തുടരുന്ന അദൃശ്യമായ ഒരു ചതിയുടെ ചരിത്രമാണ്. ഇന്നിൻ്റെ ലോകക്രമം നിശ്ചയിക്കുന്നതും ഇതാണ്. ഇത് മനസ്സിലാക്കാൻ അല്പം സാമ്പത്തിക ഇടപാടുകളുടെ ചരിത്രം ഓർക്കേണ്ടതുണ്ട്. ചരിത്രത്തിലെ ആദ്യഘട്ടത്തിലെ സാധനങ്ങളുടെ പരസ്പര കൈമാറ്റ ഇടപാടുകൾ പിന്നീട് സ്വർണം, വെള്ളി, വെങ്കല നാണയങ്ങൾ ഏറ്റെടുക്കുകയുണ്ടായല്ലോ? ആദ്യത്തെ പേപ്പർ കറൻസി 11-ാം നൂറ്റാണ്ടോടെ ചൈനയിൽ നിലവിൽ വന്നെങ്കിലും ഇത് ആഭ്യന്തര ഉപയോഗത്തിൽ പരിമിതമായിരുന്നു. ബാങ്കിംഗ് സാമ്രാജ്യത്തിന്റെ അടിത്തറയിട്ട മയർ ആംഷെൽ റോഥ്സ്ചൈൽഡ് (Mayer Amschel Rothschild) 1CE മുതൽ 8CE വരെ യുക്രെയ്ൻ ഭരിച്ച ഖസറിയൻ ഗോത്ര കൊള്ളക്കാരുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന അഷ്‌ക്കനാസി ജൂതനാണ്. യഥാർത്ഥത്തിൽ യാക്കോബാ (ഇസ്രായീൽ/ യഹ്‌ക്കൂബ് നബി) കുടുബപാരമ്പര്യം ഇല്ലാത്ത ഇവർ ഷാമാനിസം, ടെങ്ക്രിസം എന്നിവ പോലുള്ള പരമ്പരാഗത തുർക്കിക/മംഗോളിയൻ ആചാരങ്ങൾ പിന്തുടർന്നവരായിരുന്നു. യുറേഷ്യ രാജ്യാന്തര കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന സ്വർണത്തിനെ കൊള്ള ചെയ്തിരുന്ന ഖസറിയ ഗോത്രക്കാരാണ് യൂറോപ്പിൽ ആദ്യമായി “പ്രതിജ്ഞാപത്രങ്ങൾ “ (Representative Money)എന്ന റസീപ്റ്റ് കറൻസികൾ ഇറക്കിയത്. ആദ്യ കാലത്ത് ഒരു രാജ്യത്തുനിന്നും സ്വർണം നൽകി പകരം കിട്ടുന്ന ടി. റസീപ്റ്റുമായി കൊള്ളക്കാരെ ഭയക്കാതെ മറ്റൊരു രാജ്യത്ത് ഇവർ സ്ഥാപിച്ച ബാങ്കിൽ നിന്നും തുല്യയുമായ സ്വർണം കരസ്ഥമാക്കാമായിരുന്നു. കൊള്ളക്കാർ തന്നെ ഖസറിയന്മാർ ആയതിനാൽ അവരിലൂടെ ഉള്ള സ്വർണ നീക്കത്തിന് വഴിയിൽ ഏതൊരു തടസവും ഇല്ലായിരുന്നു. “പ്രതിജ്ഞാപത്രങ്ങൾ" ഈടായ സ്വർണ്ണം കൂടാതെ പല്ലപ്പോഴും കൈമാറി കൈമാറി ഇടപാടുകൾ നടന്നതിനാൽ ഖസറിയൻ ബാങ്കുകൾ സ്വർണകൈമാറ്റം ഇല്ലാതെതന്നെ കൂടുതൽ Representative Money അടിച്ചിറക്കി. അങ്ങനെ അങ്ങനെ ഇവർ രാജാക്കന്മാർക്കും രാജ്യങ്ങൾക്കും വായ്പ കൊടുക്കുന്നവരായി വളർന്നു. പിന്നീട് റഷ്യൻ ചക്രവർത്തി ഫ്രഞ്ച്, ജർമ്മൻ സഹായത്തോടെ ഇവരെ പരാജയപ്പെടുത്തി ഇവരുടെ മതം ഉപേക്ഷിച്ച് ക്രിസ്ത്യൻ അല്ലെങ്കിൽ ജൂത, അല്ലെങ്കിൽ മുസ്ലിം ആകാൻ ആവശ്യപ്പെട്ടു. ഇവർ നിർബദ്ധിതമായി ജൂത മതം തെരെഞ്ഞെടുത്തു. അങ്ങനെയാണ്ഖ സറിയകൾ അഷ്കനാസിജൂതർ ആകുന്നത്. അവരുടെ പിൻഗാമികൾ പിന്നീട് പടിഞ്ഞാറോട്ട് കുടിയേറി, ഇപ്പോൾ യൂറോപ്പിലെ യഹൂദരിൽ ഭൂരിപക്ഷവും ഇവരാണ്. 1642-1652ൽ ബ്രിട്ടീഷ് ആഭ്യന്തരയുദ്ധം നടത്തിപ്പിച്ച് ബ്രിട്ടൻ്റെ പുറംതോടിൽ നിന്നുകൊണ്ട് ലോകത്ത് റോഥ്സ്ചൈൽഡ് കുടുബം ഡീപ് സ്റ്റേറ്റ് സ്ഥാപിച്ചുകഴിഞ്ഞു. ഫ്രാൻസിനും ബ്രിട്ടനും ഒരുപോലെ പണം നൽകിയ ഇവർ നെപ്പോളിയനെ ബ്രിട്ടനെ കൊണ്ട് പരാജയപ്പെടുത്തി (ടിപ്പുവും നെപ്പോളിയനുമായുള്ള സൗഹൃദവും ബ്രിടീഷ് വിരോധവും ഇവിടെ ഓർക്കുക). ലോക ബാങ്കിങ് നെറ്റവർക്ക് നിയന്ത്രിക്കുന്ന ഇവർ അബ്ദുൽ ഹമീദ്-II സാമ്രാജ്യത്തെ കൃത്രിമ സാന്പത്തിക പ്രതിസന്ധിൽ ആക്കുകയും അറബ് ദേശീയത, സലഫിസം, യുവതുർക്കിസം ഇവ വളർത്തി ആഭ്യന്തരമായും സൈനികമായും ഖിലാഫത്തിനെ തകർക്കുകയും ചെയ്തു. ഇതിനാൽ യുക്രെയ്ൻ അവർക്ക് ജറുസലേം പോലെ വൈകാരികമാണ്. റഷ്യ x അസ്കനാസി ജൂത സെലൻസ്കി ഉക്രൈൻ യുദ്ധം ഇവിടെ പ്രസ്താവ്യം. 'മയർ അംഷെൽ റോത്ത്സ്ചൈൽഡ്' ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ച ബാങ്കിംഗ് വ്യവസായം, പിന്നീട് അദ്ദേഹത്തിന്റെ 5 മക്കൾ യൂറോപ്പിന്റെ വിവിധ നഗരങ്ങളിൽ (ലണ്ടൻ, പാരീസ്, വിയന്ന) വ്യാപിപ്പിച്ചു. ഇവർ റെയിൽവേ, എണ്ണ, ഖനികൾ തുടങ്ങിയ വ്യവസായങ്ങളിൽ നിക്ഷേപിച്ച്. അന്താരാഷ്ട്ര ധനകാര്യ ശക്തിയായി മാറി, പണത്തിൻ്റെ ഒരു വിഹിതം യഹൂദ ഉന്നമനത്തിനും ഇസ്രായേൽ രാഷ്ട്രരൂപീകരണത്തിനും, അതിൻ്റെ താല്പര്യ സംരക്ഷണത്തിനുതകുന്ന ശാസ്ത്ര-കലാ പ്രോത്സാഹത്തിനും ഉപയോഗിക്കുന്നു . ഉദാഭരണത്തിന് ഹെബ്രൂ യൂണിവേഴ്സിറ്റി, യഹൂദ മതപഠന കേന്ദ്രങ്ങൾക്കുള്ള സഹായം. മറ്റൊന്ന് പ്രചീന സഭകൾക്ക് മേലുള്ള കടുത്ത സയണിസ്റ്റ്‌ ഇവാഞ്ചലിക്കൽ സഭയുടെ ത്വരിതഗതിയിലുള്ള വളർച്ച. 1971 മുതൽ യദേഷ്ടം ഓരോ ഡോളറിനും 0 .2 ഡോളർ മാത്രം ചെലവ് വരുന്ന അമേരിക്കൻ ഫിയറ്റ് ഡോളർകൊണ്ട് ലോകത്തെ എല്ലാ കറന്സികളുടെയും മൂല്യം (വാങ്ങൽ ശേഷി) അനുദിനം കുറയ്ക്കുകയാണ്. അറബികളുടെ എണ്ണ ഇടപാടിന് ഈ പേപ്പറിനെ നിർബന്ധമാക്കിയാണ് ഇതിൻറെ മൂല്യം തകരാതെ നിലനിർത്തുന്നത്. പഴയ തിരുവിതാംകൂർ മാതൃകയിൽ ബ്രിട്ടനുമായും പിന്നീട് അമേരിക്കയുമായും മിഡിൽ ഈസ്റ്റിന് സൈനിക സഖ്യത്തിൽ ചേരേണ്ടിവന്നു. കാരണം ബ്രിട്ടനാണ് ഇന്നത്തെ മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം ഭരണാധികാരികളേയും ഒന്ന്-രണ്ട് ലോഹായുദ്ധാനന്തരം തീരുമാനിച്ചത്. ഇത് ഇന്നും അഭംഗുരം തുടരുന്നു. ഈ സഖ്യമാണ് സയണിസ്റ്-ഇവാഞ്ചലിക്കൽ ബന്ധമുള്ള ഡീപ്പ് സ്റ്റേറ്റിനെ പുറമേ നിന്നും ശക്തിപ്പെടുത്തുന്നത്. കൊറോണയോടെ വൻതോതിൽ US ഡോളർ അടിച്ചിറക്കി ലോകത്തിലെ എല്ലാ കറൻസിയുടേയും വാങ്ങൽ ശേഷി വൻതോതിൽ തകരുകയാണ്. പ്രധാനമായും ഇക്കാരണത്താലാണ് മൂല്യം ഉണ്ടെന്ന് കരുതുന്ന സ്വർണത്തിൻ്റെ വില കുതിച്ചുയരുന്നത്. അതായത് "പ്രതിജ്ഞാപത്രങ്ങളായിരുന്ന" (Representative Money). നോട്ടുകൾക്ക് പിന്നിൽ സ്വർണ്ണമോ വെള്ളിയോ ഉണ്ടായിരുന്നു, ആവശ്യപ്പെട്ടാൽ അത് കോയിനുകളായി മാറ്റാമായിരുന്നു. 1971-ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ "ഗോൾഡ് സ്റ്റാൻഡേർഡ്" ഔദ്യോഗികമായി റദ്ദാക്കി. ഇതോടെ ലോകം മുഴുവൻ "Fiat Money" (വിമുക്ത പണം) യുഗത്തിലേക്ക് കടന്നു. സർക്കാരിന്റെ ഉത്തരവ് (fiat) പ്രകാരം മാത്രമാണ് ഇതിന് മൂല്യം. ഇറാഖി സദ്ദാമും, ലിബിയൻ ഗദ്ദാഫിയുംഇല്ലായ്മ ചെയ്യപ്പെടാനുള്ള പ്രധാന കാരണം ഇവർ എണ്ണ ഇടപാടുകൾക്ക്‌ ഡോളർ ഇതര കറൻസി സ്വീകരിച്ചതാണ്. ജപ്പാൻക്കാരൻ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന 'സാറ്റോഷി നകാമോട്ടോ'യുടെ ബിറ്റ്കോയിനുകൾ എന്ന ഡിജിറ്റൽ കറൻസി പരമാവധി ലോകത്തിൽ 21 ദശലക്ഷം മാത്രമേ ഉണ്ടാകൂ എന്നെക്കെ പ്രചരിപ്പിച്ച് ക്രിത്രിമമായി ഊഹടിസ്ഥാനത്തിലുള്ള മറ്റോരു ഡീപ് സ്റ്റേറ്റിന്റെ ചൂഷണാധിഷ്ഠിത തട്ടിപ്പാണെന്ന് ന്യായമായും കരുതാം. ബ്രിക്സ് രാഷ്ട്രങ്ങളുടെ പൊതുകറന്സി (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ശക്തിപ്പെട്ടാൽ ഒരു പരിധിവരെ ലോകത്തുനിന്നും ഈ ചതിയുടെ ക്രമം മാറ്റാം. പക്ഷേ ലോക വാർത്ത-വിനോദ മാധ്യമങ്ങളുടെ ഭൂരിഭാഗം ഷെയരങ്ങുകളും കൈവച്ചിരിക്കുന്ന ഈ ഡീപ് സ്റ്റേറ്റ് ഈ രാഷ്ട്രങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കും തീർച്ച. അതിനാൽ ഇന്ത്യയിൽ സാമുദായിക ഐക്യം തകരാതെ സൂക്ഷിക്കുക. ഇല്യാസ് എസ്, 08/ 09/ 2025